8. എന്നാല്‍ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാന്‍ അവന്നു ചാര്‍ച്ചക്കാരന്‍ ഇല്ലെങ്കില്‍ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവേക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.